കടയിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ചു

കൊട്ടിയം: കടയിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച പ്രതികൾ പിടിയിലായി. നെടുമ്പന ചരുവിള പുത്തൻവീട്ടിൽ സുമേഷ് (38), പഴങ്ങാലം പുഷ്പംവിളവീട്ടിൽ പ്രദീപ് (45), നെടുമ്പന മനു ഭവനിൽ മനു (35), ചാമവിള സൗമ്യഭവനിൽ സദാശിവൻ മകൻ സജിത് (36) എന്നിവരാണ് കണ്ണനല്ലൂർ പൊലീസിന്‍റെ പിടിയിലായത്. പ്രതികൾ അനധികൃതമായി മദ്യകച്ചവടം നടത്തുന്ന വിവരം യുവതി പൊലീസിൽ അറിയിച്ച വിരോധത്തിലാണ് ആക്രമണം.

യുവതി ജോലി ചെയ്യുന്ന കടയിൽ അതിക്രമിച്ച് കയറിയ പ്രതികൾ യുവതിയെ മർദിക്കുകയും തടയാൻ ശ്രമിച്ച കടയുടമയായ സ്ത്രീയെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ കടയിലുണ്ടായിരുന്ന സാധനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിനോദ്കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ ഗോപകുമാർ, സി.പി.ഒ നജുമുദ്ദീൻ, ഓർവെൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.#assaulting

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...